വാഹന ഉടമകളെ വലച്ച് എംവിഡിയുടെ നിയമവിരുദ്ധ സേവനവിലക്ക്
നികുതിക്കുടിശ്ശികയുള്ള വിവരം അറി യിക്കാതെയും അടയ്ക്കാൻ സാവകാശം നൽകാതെയും മോട്ടോർവാഹനവകു പ്പ് നിയമവിരുദ്ധമായി ഏർപ്പെടുത്തിയ സേവനവിലക്ക് വാഹന ഉടമകളെ വല യ്ക്കുന്നു. പഴയവാഹനങ്ങളിൽനിന്ന് ഹരി തനികുതി ഈടാക്കുന്നതിൽ വകുപ്പിന് സംഭവിച്ച പിഴവാണ് വാഹന ഉടമകളു ടെമേൽ ചുമത്തുന്നത്. പിഴയോ കുടിശ്ശി കയോ ഉണ്ടെങ്കിൽ അക്കാര്യം ഉടമയെ അറിയിക്കുകയും തുക അടയ്ക്കാൻ നിശ്ചി തദിവസം നൽകുകയും വേണമെന്നാ ണ് വ്യവസ്ഥ. എന്നാൽ ഇ-ചലാൻ പി ഴകളിൽമാത്രമാണ് ഇത് പാലിക്കുന്നത്.
മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തുന്ന സേവനവിലക്കുകൾ മാറ്റിക്കിട്ടണമെ ങ്കിൽ മോട്ടോർവാഹനവകുപ്പ് ഓഫീസ് കയറിയിറങ്ങേണ്ടിവരും. അല്ലെങ്കിൽ ഇട നിലക്കാരെ ചുമതലപ്പെടുത്തണം. 500 മുതൽ 1500 രൂപവരെയാണ് ഇടനില ക്കാർ ഈടാക്കുന്നത്. ഓഫീസ് നടപടി
കളും സങ്കീർണമാണ്. ഓൺലൈനിൽ പണം അടയ്ക്കാനാകില്ല. ഓഫീസിലെത്തി യൂസർനെയിമും പാസ്‌വേഡും വാങ്ങി പുറത്തുപോയി ഓൺലൈനിൽ അടയ്ക്കു ണം. പിന്നീട് രശീതിസഹിതം വിലക്ക് നീ ക്കണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് അപേ ക്ഷയും നൽകണം.
ഗതാഗതനിയമലംഘനങ്ങൾക്കൊ ന്നും പിഴയില്ലെന്ന് ആശ്വസിക്കുന്ന വാഹന ഉടമകളെ കാത്ത് മറ്റൊരു രഹ സ്യച്ചുഴിയും മോട്ടോർവാഹനവകുപ്പ് ഒരുക്കിയിട്ടുണ്ട്. എഐ ക്യാമറകൾ നില വിൽവരുന്നതിനുമുൻപ് മോട്ടോർവാഹ നവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള പിഴ ഇ-ചലാൻ വെബ്സൈ റ്റിൽ കാണില്ല.
എന്നാൽ സേവനവിലക്കുണ്ടാകും. ഇതും ഓഫീസിൽ നേരിട്ട് അടയ്ക്കേണ്ടി വരും. വരും. മോട്ടോർവാഹനവകുപ്പ് ഉദ്യോ ഗസ്ഥരാണ് വിലക്കേർപ്പെടുത്തുന്നതെ ന്നും അവർതന്നെ നീക്കംചെയ്യണമെന്നു മാണ് സോഫ്റ്റ്‌വേർ ചുമതലയുള്ള നാ ഷണൽ ഇൻഫർമാറ്റിക് സെൻ്റർ അധി കൃതർ പറയുന്നത്.

Comments
Post a Comment