ഷഹബാസ് മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള 5 വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി.




 താമരശ്ശേരി:  ഷഹബാസ് മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള 5 വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയത് അവസാന നിമിഷം ഇവരെ പരീക്ഷ എഴുതിക്കുന്നതു സംബന്ധിച്ച് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പിടിയിലായ താമരശ്ശേ രി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളി ലെ 5 വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയിരുന്നു. ജാമ്യം നിഷേധിച്ചതോടെ ഇവരെ വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്കു മാറ്റി. ഇന്നു പൊലീസിന്റ സാന്നിധ്യത്തിൽ ഇവരെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കാനായിരുന്നു തീരുമാനം. പൊതുപരീക്ഷയായതിനാൽ പരീക്ഷാകേന്ദ്രത്തിലത്തി ഹാൾടിക്കറ്റോടു കൂടി പരീക്ഷ എഴുതണമെന്നതു നിർബന്ധവുമാണ്. എന്നാൽ, സംഘർഷ സാധ്യതയുണ്ടെന്ന് റൂ റൽ ജില്ല പൊലീസ് മേധാവി കെ.ഇ.ബൈജു റിപ്പോർട്ട് നൽ കിയത്. തുടർന്നാണ് മറ്റൊരു പരീക്ഷാകേന്ദ്രമൊരുക്കാൻ തീരുമാനമാനമായത്.

സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള 4 വിദ്യാർഥികളുടെ വീട്ടിൽ ഇന്നലെ ഇന്നലെ ഒരേ സമയത്താണ് പൊലീസ് റെയ്‌ഡ് നടത്തിയത്. ഒരു പ്രതിയുടെ വീട്ടിൽ കഴിഞ്ഞദി വസം റെയ്‌ഡ് നടത്തിയിരു ന്നു.

താമരശ്ശേരി ഡിവൈഎ സ്പ‌ി കെ.സുഷീർ, സിഐ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി